നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സാ ചെലവ് സർക്കാർ വഹിക്കും
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് വെടിപ്പുര ദുരന്തം ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് വെടിപ്പുര ദുരന്തം ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്ര കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് വിവിധ ആശുപത്രിയിൽ കഴിയുന്നവർക്ക് സർക്കാർ അടിയന്തര സഹായം നൽകണമെന്ന് നീലേശ്വരം നഗരസഭാ കൗൺസിലർ ഇ ഷജീർ ആവശ്യപ്പെട്ടു. കോഴിക്കോട്, കണ്ണൂർ, മംഗളൂരു തുടങ്ങിയ മൾട്ടി സ്പെഷാലിറ്റി ആശുപത്രികളിൽ ഉൾപ്പെടെ 154 ഓളം പേരാണ് ഇപ്പോൾ
നീലേശ്വരം വീരർക്കാവ് കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗത്തിനിടെ തീപിടുത്തം ഉണ്ടായ അപകടത്തെകുറിച്ച്സമഗ്ര അന്വേഷണം നടത്തുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. കരിമരുന്ന് പ്രയോഗിക്കുമ്പോൾ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വെടിക്കെട്ട് അപകടം ഉണ്ടായ സ്ഥലം സന്ദർശിച്ച ശേഷം
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് പടക്ക ശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ നൂറിലേറെ പേർക്ക് പൊള്ളലേറ്റു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തിയായ മൂവാളം കുഴി ചാമുണ്ഡിയുടെ കുളിച്ചു തോറ്റതിനിടയിൽ വെടി പൊട്ടിക്കുന്ന ഇടയിൽ തീപ്പൊരി പടക്കശാലയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ നീലേശ്വരത്തെ സഹകരണ ആശുപത്രികളിലും
ഇന്നലെ മേഘ വിസ്ഫോടനം ഉണ്ടായ കിനാനൂർ - കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം കടലാടി പാറയിൽ ഉണ്ടായ സ്ഫോടനം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ട് ആണെന്ന് സ്ഥിരീകരിച്ചു. കടലാടിപ്പാറയിൽ ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് മുപ്പതിനായിരത്തോളം രൂപയുടെ വെടി പൊട്ടിച്ചിരുന്നുവത്രേ ഇതാണ് മേഘ വിസ്ഫോടനത്തിന് പിന്നാലെ ഉണ്ടായ സ്ഫോടനം ആണെന്ന്