നരികുറിച്ചെഴുത്തിൽ തിളങ്ങി …….അമ്മയും മോളും

എഴുത്ത്: കെ.വി.ആർ തെയ്യക്കാരുടെ കളരി വൈഭവമുണർന്നപ്പോൾ വട്ടമുടികൊണ്ട് മണങ്ങിയാട്ടവും മുടിയാട്ടവുമാടിയ പുലിത്തെയ്യങ്ങൾ ഭക്ത മാനസങ്ങളിൽ നിർവൃതിയായി. തെയ്യങ്ങളെ അരിയെറിഞ്ഞ് വാല്യക്കാർ വരവേറ്റപ്പോൾ മുഴക്കോം 'ചാലക്കാട്ട് നിറഞ്ഞത് വൃക്ഷാരാധനയ്ക്കൊപ്പം മൃഗാരാധനയും. മകളെ കാക്കുന്ന അമ്മയും, അമ്മയെ അരങ്ങിൽ നിറഞ്ഞാടി. തലയിലേറ്റിയ മുടിയാൽ അറയുടെ മുന്നിൽ തെയ്യത്തെ വരവേറ്റെറിഞ്ഞ അരിയിൽ വലിയ